Wednesday, March 26, 2008

നടനമോ....വിസ്മയമോ

സ്ഫടികം.....ആദ്യം കാണുന്നത് തൊണ്ണൂറ്റഞ്ചില്‍ എന്റെ പതിമൂന്നാം വയസ്സില്‍. മുവാറ്റുപുഴ അപ്സരയില്‍ ആയിരുന്നു പടം റിലീസ്. കണ്ടത് അമ്മയുടേയും അമ്മയുടെ ചേച്ചി (എന്റെ ആന്റി) യുടേയും ആന്റിയുടെ മകളുടേയും കൂടെ. മുവാറ്റുപുഴ അപ്സര തിയേറ്റര്‍ മുവാറ്റുപുഴ ചന്തയുടെ അടുത്താണു. പേട്ടു കാക്കാന്മാരുടെ തനി കൊണം (ഗുണം) മനസ്സിലാക്കണമെങ്കില്‍ ചന്ത ദിവസം ആ തിയേറ്ററില്‍ ഒന്നു പോയാല്‍ മതി. ലോകത്തുള്ള സകല മുസ്ലീമുകളെയും വെറുത്തു പോവും.

അന്നു പിന്നെ മോഹന്‍ലാല്‍ ഫാന്‍സുകളായിരുന്ന ഞങ്ങള്‍ (എന്റെ ഫാമിലിയിലെല്ലാവരും തന്നെ മോഹന്‍ ലാല്‍ ഫാന്‍സുകാര്‍ ആണു) കോതമംഗലം പള്ളിയില്‍ എന്തോ വിശേഷത്തിനു പോയി വരുന്ന വഴി ആയിരുന്നു. മുടിയാനായിട്ട് ഒരു വ്യാഴാഴ്ച്ച ചന്ത ദിവസം ആയിരുന്നു പടം കാണാന്‍ ആയി തീരുമാനിച്ചത്. പടം ഇറങ്ങി ആറു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു. സിനിമാ തിയേറ്റര്‍ നിറച്ചും ജന കൂട്ടം, മുവാറ്റുപുഴയെ അറിയുന്നവര്‍ക്കറിയാം അപ്സരയുടെ പരിസരം ചന്ത ഉണ്ടെങ്കിലും ഇല്ലെങ്കിലും മുസ്ലീമുകള്‍ ദത്തെടുത്തേക്കുകയാണെന്നു. അന്നും പതിവു പോലെ തിയേറ്റര്‍ നിറച്ചും അവന്മാര്‍ തന്നെ. ഒരു ജന കൂട്ടത്തിനു എത്രത്തോളും തറ ആകാന്‍ കഴിയും എന്നു അറിയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവിടെ ഒന്നു പോയാല്‍ മതി. എങ്കിലും അളിഞ്ഞ കമന്റുകള്‍ക്കിടയിലും പടം കാണാന്‍ തന്നെ തീരുമാനിച്ചു. അല്ലേലും ആരെയെങ്കിലും പേടിച്ചു തിരികെ പോവുന്ന സ്വഭാവം എന്റെ അമ്മക്കു പണ്ടേ ഇല്ല. ലോകത്ത് ആരെയും വക വക്കാത്ത പപ്പായുടെ കൂടെ ജീവിക്കുന്നതിന്റെ ഗുണം!

ടിക്കറ്റെടുക്കാന്‍ താമസിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസ് ആയിരുന്നെങ്കിലും തിരക്കു മൂലം സീറ്റ് കിട്ടിയത് സെക്കന്‍ഡ് ക്ലാസ് ബെഞ്ചുകളോട് ചേര്‍ന്ന്. ഒന്നാമത് പേ പിടിച്ച ഇവന്മാരുടെ സംസാരത്തില്‍ ഒരു വ്രിത്തികെട്ട ഒരു ചുവയാണു, അതിനിടയില്‍ അതിലും അസഹനീയമായ വ്രിത്തികെട്ട കമന്റുകളുടെയും ഇടയില്‍ പടം തുടങ്ങി. ലാലേട്ടനെ കാണിച്ചപ്പോള്‍ തുടങ്ങിയ കൈയ്യടിയും ആഹ്ലാദ പ്രകടനവും കൊണ്ട് തിയേറ്റര്‍ പ്രകമ്പനം കൊള്ളുന്നു. ഞാനും ചേച്ചിയും ത്രില്‍ അടിച്ചിരിക്കുന്നു. ആന്റിയും അമ്മയും അസ്വസ്ഥര്‍ ആണെങ്കിലും പടം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പതിമൂന്നു വയസ്സുകാരന്റെ ആഹ്ലാദം സില്‍ക്കിന്റെ പൊക്കിളും ആടു തോമയുടെ മുണ്ടു പറിച്ചടിയും കണ്ടു അതിന്റെ പരമോന്നതിയില്‍ എത്തി നില്‍ക്കുന്നു. അന്നു എന്തു സിനിമ....ആക്ഷന്‍, പീസു സീനുകള്‍, നല്ല പാട്ടുകള്‍, തമാശ....എന്റെ സിനിമാസ്വാദനം തുടങ്ങുന്നതും അവസാനിക്കുന്നതും ഇതിലൊക്കെ തന്നെ. പടം നന്നായി ആസ്വദിച്ചു. ഒരു വല്ലാത്ത ഫീലിങ്ങ് ആയിരുന്നു ആ സിനിമ കഴിഞ്ഞപ്പോളേക്കും എനിക്ക്. സിനിമയേ കുറിച്ചുള്ള എന്റെ അന്നത്തെ ഒരു ധാരണ തന്നെ മാറ്റി ആ പടം. പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മയും ആന്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു ‘ഇനി ഇവിടേക്ക് ഇല്ല’... അതില്‍ പിന്നെ അവര്‍ മുവാറ്റുപുഴ അപ്സര തിയേറ്ററില്‍ പടം കാണാന്‍ പോയിട്ടില്ല.

മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ ആടു തോമയെ അവതരിപ്പിക്കാന്‍ ആരും ഇല്ല, ഇനി ഉണ്ടാകില്ല എന്നറിയിച്ച് മനസ്സറിഞ്ഞ് ലാലേട്ടന്‍ അഭിനയിച്ച പടം. നേക്കഡ് കാര്‍ഡ്സ് വച്ചു ചീട്ടു കളിക്കുമ്പോള്‍, പുലിക്കോടന്‍ (കുറ്റിക്കാടന്‍ എന്നു മാറ്റി) പോലീസ് അന്വേഷിക്കുന്നു എന്നു പറയുമ്പോള്‍ മണിയന്‍ പോലീസിനോട് (ജോണീ) കോഴി പപ്പു കൊണ്ട് ചെവിയില്‍ ചുറ്റിച്ചു ഒരു കണ്ണടച്ച് ‘എന്തിനാ പെങ്ങളെ അലോചിക്കാനാ?’ എന്നു ചോദിക്കുന്ന സീന്‍ അഭിനയിക്കാന്‍, മുണ്ടു പറിച്ചടിക്കുന്ന ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാന്‍, സില്‍ക്കുമൊത്തുള്ള സീനുകളില്‍ അഭിനയിക്കാന്‍, തുടര്‍ന്നു പഠിക്കാന്‍ ഉള്ള ആഗ്രഹമാണു പ്രതിഭ ട്യൂട്ടോറിയല്‍ എന്നു ബഷീര്‍ പറയുമ്പോള്‍ കണ്ണുകള്‍ കാണാന്‍ വയ്യെങ്കിലും മുഖത്തുള്ള എക്സ്പ്രഷന്‍സ് വരുത്താന്‍, അമ്മയോടും പെങ്ങളോടും അച്ചനോടുമുള്ള മനസ്സു നിറയെ ഉള്ള സ്നേഹം ഒരു പ്രെത്യേക രീതിയില്‍ അവതരിപ്പിക്കാന്‍, പുലിക്കോടനുമായിട്ടുള്ള ഓരോ കൂട്ടി മുട്ടലിലും കാണുന്ന സംഘട്ടന രംഗങ്ങള്‍ കാണിക്കാനും, പൊന്നു ചേര്‍ത്തു വിളിക്കരുതെന്ന് പറഞ്ഞെങ്കിലും അങ്ങനെയേ വിളിക്കൂ എന്നു തുടങ്ങുന്ന സീനിയില്‍ ശരീരം അല്പം ഇട്ടാട്ടിയുള്ള പ്രകടനം നടത്താന്‍, പൌരുഷത്തിന്റെ അടയാളം റേബാന്‍ ഗ്ലാസ്സ് എന്നു കേരളത്തിനു കാണിച്ചു തന്ന, പാച്ചുവേട്ടന്റെ കയ്യില്‍ ബാലുവിനു കോടുക്കാന്‍ സൂക്ഷിച്ചിരുന്ന മുത്തം കൊടുക്കാന്‍, എന്തിനു ‘പൂക്കോയ പുലയാടി മോനേ’ എന്നു അത്രയും ധാര്‍ഷ്ട്യത്തോടെ വിളിക്കാന്‍ ഈ ലോകത്താരുണ്ട്??

ഇത്രയും എഴുതാന്‍ കാരണം.......ഇന്നു ജോലി കഴിഞ്ഞു വന്നപ്പം ഈ രണ്ടായിരത്തി എട്ടില്‍ ഇക്കൊല്ലം ആദ്യമായി സ്ഫടികം വീണ്ടും ഇട്ടിരിക്കുന്നു.കാണാന്‍ അന്നത്തെ പോലെ വ്രിത്തികെട്ട കാക്കാന്മാര്‍ ചുറ്റും ഇല്ലെങ്കിലും അമ്മ കൂടെ ഉണ്ട്, ഒരു പക്ഷെ തൊണ്ണൂറ്റി അഞ്ചിനു ശേഷം ഒരു മുപ്പതാമത്തെ തവണ എങ്കിലും. ഇനിയും ഈ കൊല്ലം പത്തു പ്രാവശ്യം എങ്കിലും ഞാന്‍ ഈ പടം കാണുമെന്നുള്ളത് ഉറപ്പാണു. സിനിമയെ പാഷനായി കാണാന്‍, ഒരു മതമായി കാണാന്‍ കൈയ്യില്‍ കാശില്ലെങ്കിലും മക്കളെ രണ്ടു പേരെയും എല്ലാ മാസവും മുടി വെട്ടാന്‍ മുവാറ്റുപുഴ ടൌണില്‍ ബസ് കയറ്റി വിട്ടിരുന്ന, അതോടൊപ്പം അതു കഴിഞ്ഞ് ഒരു സിനിമ കാണാന്‍ ഉള്ള കാശും കണ്ടെത്തി തന്നിരുന്ന എന്റെ പപ്പയോടും മോഹന്‍ ലാല്‍ എന്ന നടന വിസ്മയത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

6 comments:

വിന്‍സ് said...

വിവാദിക്കല്ലെ വിവാദിക്കല്ലേ..... ഒരു വട്ടം കഴിഞ്ഞതാ അതു കൊണ്ടു പറഞ്ഞതാ.

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

SMASH said...

എന്തിനു ‘പൂക്കോയ പുലയാടി മോനേ’ എന്നു അത്രയും ധാര്‍ഷ്ട്യത്തോടെ വിളിക്കാന്‍ ഈ ലോകത്താരുണ്ട്??

Lokath Vere aarum illa......
nee aloru sambavam thanne....!!!!

SMASH said...

എന്തിനു ‘പൂക്കോയ പുലയാടി മോനേ’ എന്നു അത്രയും ധാര്‍ഷ്ട്യത്തോടെ വിളിക്കാന്‍ ഈ ലോകത്താരുണ്ട്??

Lokath Vere aarum illa......
nee aloru sambavam thanne....!!!!

SMASH said...

Muslimukalodu entha ithra virodham,

Familiyumayaanu poyathennu paranju.

aruthathathuvallathum avanmarude bagathuninnu undayO?..

allathe oru nadante abinayam mosamanennu vachu ella postilum a nadaneyum muslimukaleym ithra thejovadham cheyyenda karyam undennu thonunnilla.

alla njan paranjenne ullu. onnum thonaruth.

തിരുവല്ലഭൻ said...

dear wins,
sorry to post in english, due to some technical reasons i am forced to. considering your blind hero worship on lal, your comment on my post is mild. pls understand that i have no quarrels abt lals ability to emote. mammootty also is not behind. your opinion of muslims and the derogatory wordings are not politically correct.

my post brings out the fact that, most of the films of mohanlal is being patronised by the safron brigade and kurukshethra is not an exception. incidently kurukshethra publishers are of sangh parivar.
thiruvallabhan
ps. in my opinion sphadikam is a third rate film. alambu is the right word.